കാമുകന്റെ വളർത്തു നായയുമായി യുവതിയുടെ ലൈംഗിക ബന്ധം ലിവിങ് റൂമിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു; ദൃശ്യങ്ങൾ കണ്ട കാമുകൻ പരാതിയുമായി പോലീസിനെ സമീപിച്ചു: യുവതി അറസ്റ്റിൽ.

വളർത്തുനായയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന യുവതി അറസ്റ്റിൽ. അമേരിക്കയിലെ മിഷിഗൺ സ്വദേശിനിയായ ബ്രിട്ടാനി മക്ലൂർ എന്ന യുവതിയാണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. കാമുകന്റെ പരാതിയെ തുടർന്നാണ് 30കാരിയായ യുവതിയെ പൊലീസ് പിടികൂടിയത്.

വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കവെയാണ് യുവതിയുടെ കാമുകൻ നായയുമായുള്ള യുവതിയുടെ ലൈംഗിക വേഴ്ച്ചയുടെ ദൃശ്യങ്ങൾ കണ്ടത്. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന വീടിന്റെ സ്വീകരണമുറിയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിലാണ് യുവതി നായയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ പതിഞ്ഞത്.

സ്വീകരണമുറിയിലെ ദൃശ്യങ്ങൾ പരിശോധിക്കവെ ഇത് യുവതിയുടെ കാമുകൻ കണ്ടെത്തുകയായിരുന്നു.ആറു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോദൃശ്യത്തിലാണ് യുവതി നായയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന രംഗമുള്ളത്. സംഭവം ശ്രദ്ധയിൽപെട്ട യുവാവ് ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിക്കുകയായിരുന്നു. “ആ വീഡിയോയിൽ, പ്രതി ബ്രിട്ടാനി മക്ലൂർ നഗ്നയായി ലിവിംഗ് റൂമിലെ തറയിൽ ഒരു മെത്തയിൽ കിടക്കുകയാണ്. ഒരു പുതപ്പ് ഉപയോഗിച്ച് യുവതി ശരീരം മൂടിയിരുന്നു. തുടർന്ന് പുതപ്പ് തുറന്ന് നായയെ വിളിക്കുകയും യുവതിയുടെ വിളികേട്ടെത്തിയ നായ യുവതിയുമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെടുകയുമായിരുന്നു. ലൈംഗിക വേഴ്ച്ച അവസാനിച്ചതിന് പിന്നാലെ ‘നല്ല കുട്ടി’ എന്ന് യുവതി നായയെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്, ” പൊലീസ് ഉദ്യോഗസ്ഥൻ ബുധനാഴ്ച കോടതിയിൽ പറഞ്ഞു.

തന്റെ തന്റെ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സേവന കാലത്ത് ഇത്രയേറെ ഞെട്ടിക്കുന്ന ഒരു ദൃശ്യം കണ്ടിട്ടില്ലെന്നായിരുന്നു മറ്റൊരു പൊലീസുകാരൻ കോടതിയിൽ പറഞ്ഞത്. യുവതി പതിവായി നായയുമായി ലൈംഗിക ബന്ധം പുലർത്തിയിരിക്കാമെന്നാണ് കാമുകൻ ആരോപിക്കുന്നത്. യുവതിയുമായുള്ള ശാരീരിക ബന്ധത്തിനിടെ നായ പെരുമാറിയത് വളരെ പരിചയസമ്പന്നനെ പോലെയാണെന്നും യുവാവ് പറയുന്നു. എന്നാൽ, ഈ ആരോപണം യുവതി കോടതിയിൽ നിഷേധിച്ചു. താൻ ആദ്യമായാണ് നായയുമായി ലൈംഗിക വേഴ്ച്ചയിൽ ഏർപ്പെട്ടതെന്നും അത് ക്യാമറയിൽ പതിയുകയായിരുന്നെന്നും യുവതി പറയുന്നു. അതൊരു പരീക്ഷണമായിരുന്നു എന്നാണ് യുവതി പറഞ്ഞത്.

അതേസമയം, വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ നായയെ യുവതിയുടെ കാമുകന് തിരികെ നൽകി. യുവതിയുമായുള്ള പ്രണയം അവസാനിപ്പിച്ചെന്നും യുവാവ് വ്യക്തമാക്കി. നായക്ക് പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്നാണ് റിപ്പോർട്ട്. യുവതിക്ക് ഒരുലക്ഷം ഡോളർ കെട്ടിവെച്ച് ജാമ്യം അനുവദിച്ചു. മൃഗങ്ങളുമായി സമ്പർക്കം പുലർത്തരുതെന്നും നിർദ്ദേശമുണ്ട്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.