ലോക്സഭാ തിരഞ്ഞെടുപ്പ്: സിപിഎമ്മിന് വേണ്ടി മുൻ മന്ത്രിമാരായ കെ കെ ശൈലജയും തോമസ് ഐസക്കും മത്സരരംഗത്ത് ഉണ്ടാകാൻ സാധ്യത; റിപ്പോർട്ടുകൾ വായിക്കാം.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഇനി ഒന്നര വര്‍ഷമേയുള്ളു. പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രവര്‍ത്തിക്കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും തുടങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ ചില അനൗദ്യോഗിക ആശയവിനിമയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇത്തവണ ശൈലജ ടീച്ചര്‍ ലോക്‌സഭയിലേക്ക് മത്സരിക്കട്ടെ എന്ന് പാര്‍ട്ടിക്കാരുടെ ഇടയില്‍ നിന്ന് തന്നെ അഭിപ്രായം ഉയരുന്നുവെന്നാണ് അറിയാന്‍ കഴിയുന്നതും വടകരയിലോ, കണ്ണൂരിലോ മത്സരിപ്പിക്കണമെന്നാണ് അഭിപ്രായം . ജയിച്ചാല്‍ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിക്കുമാറും, തോറ്റാല്‍ ഇമേജില്‍ കുറവും ഉണ്ടാകും. ജനകീയ എംഎല്‍എ മത്സരിച്ചാല്‍ എംപിയാകുമെന്നും പാര്‍ട്ടിക്കാര്‍ വിലയിരുത്തുന്നു .
പൂര്‍ണ്ണമായും പാര്‍ട്ടി നേതൃത്വത്തിന് വഴങ്ങി അങ്ങനെയൊരു തീരുമാനം പാര്‍ട്ടിയെടുത്താല്‍ ടീച്ചര്‍ മത്സരിച്ചേക്കും. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്നും മാറി നിന്നതാണ് തോമസ് ഐസക്ക് . 10 സീറ്റിലെങ്കിലും ലോക്‌സഭയിലേക്ക് ജയിക്കാന്‍ കഴിയണമെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. ഒരു സീറ്റാണ് കഴിഞ്ഞ തവണ കിട്ടിയത്.
ജയിച്ചാല്‍ പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിക്കുമാറും, തോറ്റാല്‍ ഇമേജില്‍ കുറവും ഉണ്ടാകും. ജനകീയ എംഎല്‍എ മത്സരിച്ചാല്‍ എംപിയാകുമെന്നും പാര്‍ട്ടിക്കാര്‍ വിലയിരുത്തുന്നു . പൂര്‍ണ്ണമായും പാര്‍ട്ടി നേതൃത്വത്തിന് വഴങ്ങി അങ്ങനെയൊരു തീരുമാനം പാര്‍ട്ടിയെടുത്താല്‍ ടീച്ചര്‍ മത്സരിച്ചേക്കും. കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കും ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്നും മാറി നിന്നതാണ് തോമസ് ഐസക്ക് . 10 സീറ്റിലെങ്കിലും ലോക്‌സഭയിലേക്ക് ജയിക്കാന്‍ കഴിയണമെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത് . ഒരു സീറ്റാണ് കഴിഞ്ഞ തവണ കിട്ടിയത്. രാഹുല്‍ഗാന്ധി മത്സരിച്ചതും ന്യൂനപക്ഷങ്ങളുടെ വോട്ട് യുഡിഎഫിന് പോയതും തിരിച്ചടി ആയതായി സംസ്ഥാന കമ്മിറ്റി വിലയിരുത്തി. നിലവില്‍ ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാക്കുന്നതിനുള്ള പരമാവധി ശ്രമങ്ങളാണ് നടത്തുന്നത് .

മുസ്ലിം ലീഗിനോട് ഉള്‍പ്പെടെയുള്ള മൃദു സമീപനം ഇതിന്റെ ഭാഗമാണ്.ശൈലജ ടീച്ചര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചാല്‍ നിയമസഭാ അംഗത്വം രാജിവയ്‌ക്കേണ്ടി വരും. അവിടെ ഉപതിരഞ്ഞെടുപ്പ് വരുമ്ബോള്‍ പി ജയരാജന്‍ മത്സരിച്ചേക്കും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു പിജെ. വടകരയില്‍ സീറ്റ് നല്‍കി മത്സരിച്ചെങ്കിലും ജയരാജന്‍ തോല്‍ക്കുകയാണുണ്ടായത് .

സ്പോട്ട് അഡ്മിഷന്‍

കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406

താത്പര്യപത്രം ക്ഷണിച്ചു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വകുപ്പിനായി 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഗവ അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 23 ന്ഉച്ചയ്ക്ക് രണ്ടിനകംജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടരുടെ

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്) കോഴ്സുകളിലേക്കാണ് അപേക്ഷിക്കേണ്ടത്.

ജ്വല്ലറികളിലേക്ക് സ്വർണവുമായി പോയ സംഘത്തെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 1250 പവൻ കവർന്നു

ചെന്നൈയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം 1250 പവൻ കവർന്നു.സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ എത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള ആർകെ ജ്വല്ലറിയിലെ ജീവനക്കാരെ ആക്രമിച്ചാണു കവർച്ച. ഓ‍ർഡർ അനുസരിച്ച് വിതരണം ചെയ്യാനുള്ള സ്വർണവുമായി

വിളർച്ച മുതൽ ക്യാൻസർ സ്ക്രീനിംഗ് വരെ സൗജന്യം! കേരളത്തിലെ 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്ക് ഒരുങ്ങുന്നു.

രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ (Strengthening Her to Empower Everyone-STHREE) ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3

എം.എസ്.എം.ഇ ക്ലിനിക്ക് നാളെ

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംരംഭകര്‍ക്കായി സംഘടിപ്പിക്കുന്ന എം.എം.എസ്.ഇ ക്ലിനിക്ക് നാളെ (സെപ്റ്റംബര്‍ 16) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടലില്‍ നടക്കും. കേന്ദ്ര സൂക്ഷ്മ, ചെറുകിട,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.