മാനന്തവാടി: ബസ് യാത്രക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായ വിദ്യാർത്ഥി മരിച്ചു. പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെയും, ഫാത്തിമ സാജിതയുടെയും മകൻ അൻഷാൻ എന്ന റിഹാൻ (16) ആണ് മരിച്ചത്. മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ് പാത്ത് സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയായ റിഹാന് നാട്ടിലേക്കുള്ള ബസ് യാത്ര മധ്യേ കൊണ്ടോട്ടി ക്ക് സമീപം വെച്ച് ശാരീരികഅസ്വസ്ഥതകളനുഭവപ്പെടുകയും, അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടിയിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കും.
അഥിനാൻ, ആയിഷ, ഖദീജ, ഷാൻ അബൂബക്കർ എന്നിവർ സഹോദരങ്ങളാണ്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും