കര്‍ണാടകയില്‍ നിന്ന് വന്ന എടവക സ്വദേശി (26), പനമരം സ്വദേശി (27), തമിഴ്‌നാട്ടില്‍ നിന്ന് വന്ന എടവക സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ (43, 36, 3) എന്നിവരും സമ്പര്‍ക്കത്തിലൂടെ ഒരു മാനന്തവാടി സ്വദേശി (52), രണ്ട് അമ്പലവയല്‍ സ്വദേശികള്‍ (12, 17), ഒരു മേപ്പാടി സ്വദേശി (67), മൂന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍ (45, 63, 23), രണ്ട് തവിഞ്ഞാല്‍ സ്വദേശികള്‍ (13, 28), അഞ്ച് പുല്‍പ്പള്ളി സ്വദേശികള്‍ (8, 6, 7, 18, 46), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന എടവക സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകന്‍ (25) എന്നിവരുമാണ് രോഗബാധിതരായത്.

നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്, ഇത് സൈബർ പൊലീസിന് കൈമാറും: മന്ത്രി വീണ ജോർജ്ജ്
മലപ്പുറം: നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇത് സൈബർ പൊലീസിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ്ജ്. രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോർട്ട് ചെയ്യുന്നത് ഇത് ആദ്യമാണ്. 252 പേർ