നായികാ താരം നമിത പ്രമോദിന്റെ കഫേ ഉദ്ഘാടനത്തിന് താരപുത്രി മീനാക്ഷിക്കൊപ്പം നിൽക്കുന്ന ചുള്ളൻ ആര്? ഉത്തരം കണ്ടെത്തി സോഷ്യൽ മീഡിയ.

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആയിരുന്നു ദിലീപും മഞ്ജു വാര്യരും. ഒട്ടനവധി നിരവധി ആരാധകരായിരുന്നു ഈ ദമ്പതികൾക്ക് ഉണ്ടായിരുന്നത്. എന്നാൽ എല്ലാ ആരാധകരെയും സങ്കടപ്പെടുത്തി ഇരുവരും വിവാഹമോചിതരായി. എല്ലാവരുടെയും ഹൃദയം തകർക്കുന്ന വിവാഹമോചനം ആയിരുന്നു അത്. ഇരുവരുടെയും ബന്ധത്തിലെ ഏക മകളാണ് മീനാക്ഷി. ഇപ്പോൾ തന്റെ അച്ഛനായ ദിലീപിന്റെയും രണ്ടാം അമ്മയായ കാവ്യാമാധവന്റെയും കൂടെയാണ് താരം താമസിക്കുന്നത്. താര പുത്രിയുടെ പുതിയ പുതിയ വിശേഷങ്ങൾ അറിയുവാൻ എല്ലാ ആരാധകരും എപ്പോഴും കാത്തിരിക്കുകയാണ്.

താര പുത്രിയുടെ സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്താണ് നമിത പ്രമോദ്. കഴിഞ്ഞ ദിവസം സമ്മർ ടൗൺ എന്ന ഒരു കഫെ താരം തുടങ്ങിയിരുന്നു. താരത്തിന്റെ പുതിയ സംരംഭത്തിന്റെ തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളും നടിയും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മലയാളത്തിലെ പ്രശസ്ത നടിമാരായ മിയ, രജിഷ വിജയൻ, അനു സിത്താര, അപർണ ബാലമുരളി എന്നിവർ എല്ലാവരും ഉദ്ഘാടനത്തിന് എത്തിയിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിച്ചത് ചടങ്ങിൽ പങ്കെടുത്ത മീനാക്ഷി ദിലീപിനെ ആയിരുന്നു. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ ചടങ്ങിന് എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട താരം നാദിർ ഷായുടെ മക്കളായ കദീജക്കും ആയിഷക്കും ഒപ്പമാണ്.

എല്ലാ ക്യാമറ കണ്ണുകളും മീനാക്ഷിയുടെ പിറകിലായിരുന്നു. സാധാരണ എല്ലാ പരിപാടികളിലും താരപുത്രിയുടെ കൂടെ ദിലീപ് കാവ്യാമാധവന് ഉണ്ടാകുമായിരുന്നു. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഈ ചടങ്ങിൽ താരപുത്രി ഒറ്റക്കായിരുന്നു വന്നത്. ഗോൾഡൻ യെല്ലോ കളർ ടോപ്പിൽ അതിസുന്ദരി ആയിട്ടായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ തിരയുന്നത് മറ്റൊരു കാര്യമാണ്.

ചടങ്ങിൽ മീനാക്ഷിയുടെ കൂടെ ഒരു യുവാവ് ഉണ്ടായിരുന്നു. ആ യുവാവിനെ തിരയുകയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമം. കൂളിംഗ് ഗ്ലാസ് ഇട്ട് ഓറഞ്ച് കളർ ഷർട്ട് ധരിച്ചായിരുന്നു പയ്യൻ മീനാക്ഷിയുടെ കൂടെ ഉണ്ടായത്. അത് ആരാണെന്നാണ് എല്ലാവരുടെയും ചോദ്യം. നമിത പ്രമോദ് പങ്കുവെച്ച ചടങ്ങിന്റെ വീഡിയോയിലൂടെ ആയിരുന്നു ഈ ചെറുപ്പക്കാരൻ ആരാണെന്ന് ചോദ്യങ്ങൾ ഉയർന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് നിർമ്മാതാവ് ആൽവിൻ ആൻറണിയുടെ മകനും, മലയാള ചലച്ചിത്ര സംവിധായകൻ അൽഫോൺസ് പുത്രന്റെ ഭാര്യാ സഹോദരനുമാണ് ഈ യുവാവ് എന്നാണ്.

ബെവ്‌കോയുടെ 15,25584 കുപ്പികളിൽ പകുതി കുപ്പികളും തിരിച്ചെത്തി; ഏറ്റവും കൂടുതല്‍ കുപ്പികളെത്തിയത് മുക്കോലയില്‍

ബെവ്‌കോയുടെ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി ആദ്യ ഒരുമാസം പൂർത്തിയാകുമ്പോൾ തിരിച്ചെത്തിയത് പകുതിയിലേറെ കുപ്പികൾ. 50.25% കുപ്പികൾ തിരിച്ചെത്തിയതായാണ് കണക്കുകൾ. ഇതുവരെ 766606 കുപ്പികളാണ് ബെവ്‌കോയ്ക്ക് ലഭിച്ചത്. 20 ഔട്ട്ലെറ്റുകളിൽ എത്തിയ കണക്കാണിത്. ഒരുമാസം

പേരാമ്പ്ര സംഘർഷം: യുഡിഎഫ് പ്രവർത്തകരുടെ ഇടയിൽ നിന്ന് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; കേസെടുത്ത് പൊലീസ്

പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍ പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തത്. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സ്‌ഫോടക വസ്തു

ഗാസയിൽ യുദ്ധം അവസാനിച്ചു; കരാറിൽ ഒപ്പുവെച്ചു, ഉച്ചകോടിയിൽ പങ്കെടുക്കാതെ നെതന്യാഹു

കെയ്‌റോ: ഗാസയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കാനായി ഈജിപ്തിൽ നടന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ഗാസാ സമാധാന കരാർ ഒപ്പുവെച്ചു. ഇതോടെ രണ്ടു വർഷ നീണ്ട ഗാസയിലെ യുദ്ധത്തിന് വിരാമമായി. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ എന്നീ

ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ ചക്രവാതച്ചുഴിയുടെ സ്വാധീനം, മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യത; ആറ് ജില്ലകളില്‍ മുന്നറിയിപ്പ്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് നല്‍കി. മലപ്പുറം, പാലക്കാട്, എറണാകുളം, ഇടുക്കി കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ 5 ജില്ലകളിൽ യെല്ലോ അലേർട്ടും

‘ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാം’; ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും

ആഭരണ നിര്‍മാണ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കുന്ന ജ്വല്ലറി നിര്‍മ്മാണ പരിശീലനത്തിന് സീറ്റൊഴിവ്. ഇന്‍വിസിബിള്‍ ചെയിന്‍ മേക്കിങ്, ആര്‍ട്ടിഫിഷ്യല്‍ ജ്വല്ലറി മേക്കിങ്, ടെറാക്കോട്ട ജ്വല്ലറി മേക്കിങ്,

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.