കോഹ്ലിയും രോഹിതുമല്ല, ഐ.പി.എൽ ചരിത്രത്തിൽ കൂടുതൽ പണംവാരിയ കളിക്കാരൻ ഇയാളാണ്…

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പണം സമ്പാദിച്ച കളിക്കാരൻ വിരാട് കോഹ്ലിയോ രോഹിത് ശർമയോ അല്ല. ചെന്നൈ സൂപ്പർ കിങ്സിന്‍റെ നായക സ്ഥാനത്ത് പതിറ്റാണ്ടിലേറെയായി വിരാജിക്കുന്ന മഹേന്ദ്ര സിങ് ധോണിക്കാണ് ഐ.പി.എൽ ക്രീസിൽനിന്ന് കൂടുതൽ പണംവാരിയ കളിക്കാരനെന്ന വിശേഷണം. 150 കോടി രൂപയാണ് ഐ.പി.എല്ലിൽനിന്ന് ഇതുവരെ മുൻ ഇന്ത്യൻ ക്യാപ്റ്റന്‍റെ സമ്പാദ്യം.

രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ടുണ്ടെങ്കിലും കളിയിൽനിന്ന് പണംവാരുന്ന കാര്യത്തിൽ ധോണി ഇപ്പോഴും മുന്നിൽതന്നെയാണ്. 2021 സീസണിലേക്ക് സി.എസ്.കെയുമായി കരാർ ചെയ്ത വകയിൽ 15 കോടി രൂപയാണ് ‘മഹി’യുടെ അക്കൗണ്ടിലെത്തിയത്. പണമൊഴുകുന്ന ഐ.പി.എല്ലിന്‍റെ കളത്തിൽ ഏറ്റവും കൂടുതൽ പണം നേടിയ കളിക്കാരനായി അതോടെ ധോണി മാറി. ഐ.പി.എല്ലിൽനിന്ന് 150 കോടിക്കുമുകളിൽ സമ്പാദിക്കുന്ന ഏക കളിക്കാരനും ധോണിയാണ്. 2008 മുതൽ ചെന്നൈ ടീമുമായി കരാറിലേർപ്പെട്ടാണ് ധോണി ഇത്രയും തുക സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയും നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുമാണ് ഇക്കാര്യത്തിൽ ധോണിക്കുപിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 146.6 കോടി രൂപയാണ് ഐ.പി.എല്ലിൽ രോഹിതിന്‍റെ സമ്പാദ്യം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീം ക്യാപ്റ്റൻ കൂടിയായ കോഹ്ലിയുടെ സമ്പാദ്യം 143.2 കോടിയാണ്. 2008ൽ ഐ.പി.എൽ തുടങ്ങിയ ഘട്ടത്തിൽ ധോണിക്ക് ലഭിച്ചതുപോലെ കനത്ത തുക ലഭിച്ചിരുന്നില്ല എന്നതിനാലാണ് കോഹ്ലി അൽപം പിന്നിലായത്.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.

ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം

നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക്

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന്

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; 10 ദിവസത്തേക്കെന്ന് സൂചന; പകരം ചുമതല ആർക്കും നൽകിയിട്ടില്ല

തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചത്. ദുബായ് വഴിയാണ് യാത്ര. മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആർക്കും

കായികധ്യാപക നിയമനം.

വയനാട് , മാഹി ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ കരാറടിസ്ഥാനത്തില്‍ കായികധ്യാപക തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദമാണ് (ബി.പി.എഡ്) യോഗ്യത. പ്രായപരിധി 50 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.