കല്‍പ്പറ്റ സ്വദേശികളായ 13 പേര്‍, പനമരം 10 പേര്‍, മുട്ടില്‍ 9 പേര്‍, പൂതാടി 8 പേര്‍, ബത്തേരി 7 പേര്‍, മേപ്പാടി 6 പേര്‍, തരിയോട്, പടിഞ്ഞാറത്തറ 5 പേര്‍ വീതം, മീനങ്ങാടി 4 പേര്‍, മാനന്തവാടി, തവിഞ്ഞാല്‍, വൈത്തിരി, കണിയാമ്പറ്റ, തിരുനെല്ലി 3 പേര്‍ വീതം, മൂപ്പൈനാട്, വെള്ളമുണ്ട രണ്ട് പേര്‍ വീതം, എടവക, അമ്പലവയല്‍, മുള്ളന്‍കൊല്ലി, പൊഴുതന, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, 2 മലപ്പുറം സ്വദേശികളും, വീടുകളില്‍ ചികിത്സയിലുള്ള 22 പേരുമാണ് രോഗമുക്തി നേടിയത്.

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.