ഫോണില്‍ സിംപിളായി ഭൂനികുതി അടയ്ക്കാം. എങ്ങനെയെന്നല്ലേ?

ഫോണില്‍ സിംപിളായി ഭൂനികുതി അടയ്ക്കാം. എങ്ങനെയെന്നല്ലേ…

ഗൂഗിള്‍ ഓപ്പണ്‍ചെയ്ത് land tax എന്ന് സെര്‍ച്ച്‌ ചെയ്യുക. തുറന്നുവരുന്ന ആദ്യത്തെ ഓപ്ഷന്‍ തന്നെ സെലക്‌ട് ചെയ്യുക. അത് നേരെ ചെല്ലുക റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒഫീഷ്യല്‍ വെബ് സൈറ്റിലേയ്ക്ക് ആയിരിക്കും.

തുറന്നവരുന്ന ടാബില്‍ റൈറ്റ് സൈഡില്‍ മെനു ക്ലിക് ചെയ്ത് ക്വിക്ക് പേയിലേയ്ക്ക് പോകുക. തുടര്‍ന്നുവരുന്ന പേജില്‍ ഫോണ്‍ നമ്ബറും ക്യാപ്ചയും നല്‍കുക. ശേഷം ഗെറ്റ് ഒടിപി ക്ലിക് ചെയ്ത് നല്‍കുക. ഫോണ്‍നമ്ബറിലേയ്ക്ക് വരുന്ന ഒടിപിയും നല്‍കുക. തുറന്നു വരുന്ന ഇന്റര്‍ഫേസില്‍ രണ്ടോ മൂന്നോ തരത്തില്‍ നമ്മുടെ ലാന്‍ഡ് വിവരങ്ങള്‍ നല്‍കാന്‍ സാധിക്കും.

ഓണ്‍ലൈന്‍വഴി ടാക്‌സ് അടച്ചിട്ടുള്ളവര്‍ക്ക് റെസീപ്റ്റ് നമ്ബര്‍വെച്ച്‌ ഡീറ്റെയ്ല്‍സ് നല്‍കാന്‍ സാധിക്കും. ആദ്യമായിട്ടാണ് ചെയ്യുന്നതെങ്കില്‍ ഡിസ്ട്രിക്റ്റും താലൂക്ക് ബ്ലോക്കും തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. ഇതിലെ മൊബൈല്‍ നമ്ബര്‍വെച്ചോ തണ്ടപ്പേര് വെച്ചോ സര്‍വേ നമ്ബര്‍വെച്ചോ ലാന്‍ഡ് ടാക്‌സ് അടയ്ക്കാന്‍ സാധിക്കും.

തുടര്‍ന്ന് ഗെറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് അടുത്ത വരുന്ന പേജില്‍ നമ്മുടെ ലാന്‍ഡിന്റെ ടീറ്റെയ്ല്‍സ് ഒക്കെ വരും. അതില്‍ ഏത് ഓപ്ഷന്‍ വഴിയാണോ ടാക്‌സടയ്‌ക്കേണ്ടത് ആ ഓപ്ഷന്‍ സെലക്‌ട് ചെയ്യുക. ശേഷം പേ നൗ കൊടുക്കുക. പ്രൊസീഡ് ടു പേമെന്റ് നല്‍കുക. തുടര്‍ന്ന് രണ്ട് ഗേറ്റ് വേകള്‍ വരും അതില്‍ ഒന്നാമത്തെ ഗേറ്റ് വേ ചൂസ് ചെയ്യുക. പ്രൊസസ് ഫോര്‍ പേമന്റ് കൊടുത്തുകഴിഞ്ഞാല്‍ അടുത്ത പോജിലേയ്‌ക്കെത്തുമ്ബോള്‍ ഒരു ജിആര്‍എന്‍ നമ്ബര്‍ ജെനറേറ്റ് ആയിട്ടുണ്ടാകും. ഓക്കെ കൊടുത്തുകഴിഞ്ഞാല്‍ നെറ്റ് ബാങ്കിങ് യുപിഐ ഓപ്ഷന്‍ വരും. അതില്‍ ജി പേ ഫോണ്‍പേ തുടങ്ങിയ ഓപ്ഷനുകള്‍ ഒക്കെയുണ്ടാകും. അതില്‍ ഇഷ്ടമുള്ള ഓപ്ഷന്‍ തിരഞ്ഞെടുത്ത് പേമെന്റ് ചെയ്യാം.

പേ ചെയ്തിന് ശേഷം തിരികെ ആ പേജിലെത്തുമ്ബോള്‍ റെസീപ്റ്റ് നമുക്കവിടെ കാണാന്‍ സാധിക്കും അത് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. ഇനി വില്ലേജില്‍ പോയി ബുദ്ധിമുട്ടണ്ട.. ഫോണില്‍ തന്നെ അങ്ങ് വേഗം അടച്ചോളൂ…

സൈക്കോളജിസ്റ്റ്- കെയര്‍ടേക്കര്‍ നിയമനം

കണിയാമ്പറ്റ എന്‍ട്രി ഹോമില്‍ സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം), കെയര്‍ടേക്കര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള 40 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രീഡിഗ്രി/ പ്ലസ്ടു യോഗ്യതയുള്ള

ഡോണാൾഡ് ട്രംപിന് പോലും എത്തിപ്പിടിക്കാനാകാത്ത ഉയരത്തിൽ പ്രധാനമന്ത്രി മോദി; ലോകനേതാക്കളിൽ ഒന്നാമൻ; പത്ത് കോടിയിലേറെ ഫോളോവേഴ്‌സുമായി ഇൻസ്റ്റയിൽ മുന്നിൽ

ഇൻസ്റ്റഗ്രാമിൽ പത്ത് കോടി ഫോളോവേഴ്‌സ് എന്ന നേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ പ്രധാന നേതാക്കളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ഇൻസ്റ്റയിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന നേതാവെന്ന നേട്ടത്തിലെത്തിയത്. പത്ത് കോടി ഫോളോവേഴ്‌സിനെ നേടുന്ന

മറക്കാനാവാത്ത മലയാള സിനിമ ഏതെന്ന് മോഹൻലാലിനോട് പറഞ്ഞ് പിണറായി; ‘ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നു’

ചെറുപ്പത്തിൽ ഭൂതപ്രേത പിശാചുക്കളെ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആ സമയത്ത് ലൈറ്റ് ഒന്നും ഇല്ലായിരുന്നു. എംഎല്‍എയായിരിക്കുമ്പോൾ തന്നെ വീട്ടിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. അങ്ങനെയൊരു കാലമാണ്. രാത്രിയിലെ ഇരുളിൽ ഏത് സമയവും

കൂറ്റൻ ജയം നേടിയിട്ടും ഇന്ത്യ വിൻഡീസിന് പിന്നിൽ തന്നെ ഇന്ത്യ; ദുബെയുടെ 2 ഓവറുകള്‍ പാരയായി, ഇനി വിധി നിർണ്ണയിക്കുക കൊൽക്കത്ത

സിംബാബ്‌വെക്കെതിരെ 72 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയിട്ടും സൂപ്പര്‍ 8പോയന്‍റ് പട്ടികയില്‍ വെസ്റ്റ് ഇന്‍ഡീസിനെ മറികടക്കാനാവാതെ ഇന്ത്യ. ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോല്‍വിയോടെ നെറ്റ് റണ്‍റേറ്റില്‍ ഏറെ പിന്നിലായിപ്പോയിരുന്നു. എന്നാല്‍ സിംബാബ്‌വെക്കിതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും

മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം

കണ്ണൂരിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ്

മന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യസ്ഥിതി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ‘വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. മന്ത്രിക്ക് കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.