വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ: അരുൺ. സംസ്കാരം നാളെ (ഒക്ടോബർ 4) രാവിലെ 10 മണിക്ക് നടക്കും. അർജ്ജുനൊപ്പം ഒഴുക്കിൽപ്പെട്ട ചോറ്റാനിക്കര എരുവേലി ഞാറ്റും കാലാ യിൽ ആൽബിൻ എലിയാസിൻ്റെ മൃതദേഹം വ്യാഴാഴ്ച്ച തന്നെ കണ്ടുകി ട്ടിയിരുന്നു. ഇവർ ഒഴുക്കിൽപ്പെട്ട രാമമംഗലം ക്ഷേത്രക്കടവിൽ നിന്ന് നൂറ് മിറ്ററോളം താഴെ നിന്നാണ് വെള്ളിയാഴ്‌ച അർജ്ജുന്റെ
മൃതദേഹം കിട്ടിയത്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







