ഏഴ് വയസ്സുള്ള കുട്ടിക്കെതിരെ ലൈംഗികാതി ക്രമം നടത്തിയ ബംഗാൾ സ്വദേശിക്ക് തടവും പിഴയും. ബംഗാൾ, സാലർ സ്വദേശി എസ്.കെ. ഷുക്കൂർ(22)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ് പെഷ്യൽ കോടതി ജഡ്ജ് കെ.ആർ. സുനിൽകുമാർ വിവിധ വകുപ്പുകളിലായി ഏഴ് വർഷം തടവിനും 30000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്. 2022 മാർച്ചിൽ മാനന്തവാടി സ്റ്റേഷൻ പരിധിയിലാണ് സംഭവം.കുട്ടി യും സഹോദരിയും രാവിലെ സ്കൂളിലേക്ക് റോഡി ലൂടെ നടന്നുപോകുമ്പോഴാണ് പ്രതി കുട്ടിയുടെ കൈക്ക് പിടിച്ച് തട്ടികൊണ്ടുപോയി ലൈംഗികാതി ക്രമം നടത്തിയത്..

ഒരു അധ്യായന വര്‍ഷത്തില്‍ ഇനി 220 പ്രവര്‍ത്തി ദിനം
ഒരു അധ്യായന വര്‍ഷത്തില്‍ 220 പ്രവര്‍ത്തിദിനം വേണമെന്ന ആവശ്യവുമായി സി.കെ ഷാജി നടത്തിയ നിയമ പോരാട്ടം