
സ്വകാര്യചടങ്ങുകള്‍ക്ക് റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി; വിശദാംശങ്ങള്‍ ഇങ്ങനെ
സംസ്ഥാനത്ത് സ്വകാര്യചടങ്ങുകള്‍ക്ക് റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച
സംസ്ഥാനത്ത് സ്വകാര്യചടങ്ങുകള്‍ക്ക് റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച
കൊവിഡ് രണ്ടാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്
സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് വീണ്ടും ഇ-പാസ് നിര്‍ബന്ധമാക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.
മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലും മാനന്തവാടി സെന്റ് പീറ്റർ& പോൾ ചർച്ച്, കെ.സി വൈ എം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കോവി
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പഞ്ചായത്ത്, റവന്യൂ, ആരോഗ്യം വകുപ്പുകൾക്ക് നാളെ ജില്ലയില്‍ പ്രവൃത്തി ദിവസം ആയിരിക്കുമെന്നും എല്ലാ ഓഫീസുകളും
മലപ്പുറം: വളര്‍ത്തുനായയെ ഇരുചക്രവാഹനത്തിന്റെ പിന്നില്‍ കെട്ടിയിട്ട് വാഹനമോടിച്ച് ഉടമ. മലപ്പുറം, ഇടക്കരയിലാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ നായയെ കെട്ടിവലിച്ചത്. വണ്ടിക്ക് ഒപ്പമെത്താന്‍
വേനല്‍ ചുടില്‍ കത്തുകയാണ് കേരളം. ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കില്‍ രോഗങ്ങളും പിറകെ വരും. ധാരാളം വെള്ളവും, പഴങ്ങളും കഴിക്കാന്‍
സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, മുട്ടില്‍, നെന്മേനി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, കണിയാമ്പറ്റ 2 പേര്‍ വീതം, പൂതാടി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, കല്‍പ്പറ്റ,
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.04.21) പുതുതായി നിരീക്ഷണത്തിലായത് 738 പേരാണ്. 237 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത്
സംസ്ഥാനത്ത് സ്വകാര്യചടങ്ങുകള്‍ക്ക് റജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഹാളിനുള്ളില്‍ നടത്തുന്ന ചടങ്ങില്‍ 75പേര്‍ക്കും തുറസ്സായ സ്ഥലത്തുള്ള ചടങ്ങില്‍
കൊവിഡ് രണ്ടാം തരംഗത്തില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണം കാര്യമായി വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കൊവിഡ് രണ്ടാം
സംസ്ഥാനത്തേക്ക് വരുന്നവര്‍ക്ക് വീണ്ടും ഇ-പാസ് നിര്‍ബന്ധമാക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഇതിനായി https://covid19jagratha.kerala.nic.in വെബ്‌സൈറ്റില്‍ സിറ്റിസണ്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന സന്ദര്‍ശകര്‍ എന്‍ട്രി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികളുമായി സര്‍ക്കാര്‍. വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. സ്വകാര്യ ചടങ്ങുകള്‍ കൊവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍
മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലും മാനന്തവാടി സെന്റ് പീറ്റർ& പോൾ ചർച്ച്, കെ.സി വൈ എം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ കോവി ഡ് വാക്സിനേഷൻ നടത്തി. 17 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പഞ്ചായത്ത്, റവന്യൂ, ആരോഗ്യം വകുപ്പുകൾക്ക് നാളെ ജില്ലയില്‍ പ്രവൃത്തി ദിവസം ആയിരിക്കുമെന്നും എല്ലാ ഓഫീസുകളും തുറന്നു പ്രവർത്തിക്കേണ്ടതെന്നും ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള അറിയിച്ചു.
മലപ്പുറം: വളര്‍ത്തുനായയെ ഇരുചക്രവാഹനത്തിന്റെ പിന്നില്‍ കെട്ടിയിട്ട് വാഹനമോടിച്ച് ഉടമ. മലപ്പുറം, ഇടക്കരയിലാണ് നാട്ടുകാര്‍ നോക്കിനില്‍ക്കെ നായയെ കെട്ടിവലിച്ചത്. വണ്ടിക്ക് ഒപ്പമെത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാര്‍ ഇവര്‍ക്ക് പുറകെ പോയി. വാഹനം നിര്‍ത്താനുള്ള
വേനല്‍ ചുടില്‍ കത്തുകയാണ് കേരളം. ചൂടുകാലത്ത് കൃത്യമായി ശരീരം നോക്കിയില്ലെങ്കില്‍ രോഗങ്ങളും പിറകെ വരും. ധാരാളം വെള്ളവും, പഴങ്ങളും കഴിക്കാന്‍ മറക്കരുത്. ചൂട് കാലത്ത് വളരെ സാധാരണമായി കാണുന്ന ചര്‍മ്മരോഗമാണ് ചൂട് കുരുക്കള്‍. നിസാരമെന്ന്
സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, മുട്ടില്‍, നെന്മേനി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി, കണിയാമ്പറ്റ 2 പേര്‍ വീതം, പൂതാടി, മുള്ളന്‍കൊല്ലി, നൂല്‍പ്പുഴ, കല്‍പ്പറ്റ, പുല്‍പ്പള്ളി സ്വദേശികളായ ഓരോരുത്തരും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ ചികിത്സയിലായിരുന്ന 80 പേരുമാണ്
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (17.04.21) പുതുതായി നിരീക്ഷണത്തിലായത് 738 പേരാണ്. 237 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7107 പേര്‍. ഇന്ന് പുതുതായി 34 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന്
Made with ❤ by Savre Digital