സ്ത്രീകള്‍ക്ക് മാത്രം; കുറഞ്ഞ പലിശയിൽ ലഭിക്കുന്ന വായ്പ : പദ്ധതിയുടെ വിശദാംശങ്ങൾ

സ്ത്രീകളുടെ മുന്നേറ്റത്തിനായി എച്ച്‌ഡിഎഫ്സി ബാങ്ക് അവതരിപ്പിക്കുന്ന വ്യക്തിഗത വായ്പ ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഒന്നാണ്.ചെറിയ സ്റ്റാർട്ടപ്പുകള്‍ക്കും, മറ്റ് പ്രധാന ആവശ്യങ്ങള്‍ക്കും കൂടുതല്‍ അലച്ചിലുകള്‍ ഇല്ലാതെ ഇത് സ്വന്തമാക്കാവുന്നതാണ്. വ്യക്തിഗത ചെലവുകള്‍ക്കായി അടിയന്തിര ധനസഹായം ലഭ്യമാക്കാൻ വേണ്ട മികച്ച ഒരു മാർഗമായിട്ടാണ് ഈ പദ്ധതിയെ വിലയിരുത്തപ്പെടുന്നത്.

എച്ച്‌ഡിഎഫ്സി ബാങ്ക്, സ്ത്രീകളെ സാമ്ബത്തികമായി സ്വതന്ത്രരാക്കുന്നതിനായി പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത വായ്പയാണ് ഇത്. സ്ത്രീകള്‍ക്കായുള്ള ഈ വായ്പകള്‍ക്ക് 10.85% മുതല്‍ ആരംഭിക്കുന്ന ആകർഷകമായ പലിശനിരക്കുകള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

സ്ത്രീകള്‍ക്കായുള്ള എച്ച്‌ഡിഎഫ്സി ബാങ്ക് വ്യക്തിഗത വായ്പയുടെ മുഖ്യ സവിശേഷതകള്‍:

1. വായ്പയുടെ തുക

₹50,000 മുതല്‍ ₹40,00,000 വരെ ഈ വായ്പ പദ്ധതി ഉപയോഗിച്ച്‌ സ്വന്തമാക്കാവുന്നതാണ്.

ഇത് ഉപഭോക്താവിന്റെ അർഹതയ്ക്കും പ്രൊഫൈലിനും ആശ്രയിച്ചിരിക്കും.

2. സൗകര്യപ്രദമായ കാലാവധി

3 മാസത്തില്‍ നിന്ന് 72 മാസം വരെ വായ്പ തിരിച്ചടയ്ക്കാനുള്ള കാലാവധി നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

ഇത് നിങ്ങളുടെ ആവശ്യകതകളും അർഹതകളും ആശ്രയിച്ചിരിക്കും.

3. കുറഞ്ഞ രേഖകള്‍:

വായ്പാ അപേക്ഷ പ്രക്രിയ വളരെ ലളിതവും സുതാര്യമുമായിരിക്കുമെന്നതാണ് ഈ വായ്പയുടെ മറ്റൊരു പ്രത്യേകത.

എച്ച്‌ഡിഎഫ്സി ബാങ്ക് സ്ത്രീകളില്‍ നിന്ന് കുറഞ്ഞ രേഖകളേ ഈ വായ്പ്പയ്ക്ക് വേണ്ടി ആവശ്യപ്പെടുന്നുള്ളൂ.

4. ഓണ്‍ലൈൻ പ്രക്രിയ

വായ്പാ അപേക്ഷ സമർപ്പിക്കാനുള്ള പൂർണ്ണമായ ഓണ്‍ലൈൻ സൗകര്യം എച്ച്‌ഡിഎഫ്സി ബാങ്ക് നല്‍കുന്നു.

ഇത് നിങ്ങളുടെ വിലയേറിയ സമയം ലാഭിക്കാനും മികച്ച ഉപഭോക്തൃ അനുഭവവും ഉറപ്പാക്കാനും സഹായിക്കുന്നു.

എച്ച്‌ഡിഎഫ്സി ബാങ്കിന്റെ സ്ത്രീകള്‍ക്കായുള്ള വ്യക്തിഗത വായ്പകള്‍ സാമ്ബത്തിക സ്വാതന്ത്ര്യം നേടാനും അടിയന്തിര ധനസഹായം പ്രാപ്തമാക്കാനുമുള്ള മികച്ച അവസരമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച്‌ഡിഎഫ്സി ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ലഭിക്കാനുള്ള അർഹതാ മാനദണ്ഡങ്ങള്‍

1. പ്രായം:

21 മുതല്‍ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

2. വരുമാനം:

എച്ച്‌ഡിഎഫ്സി ബാങ്കില്‍ ശമ്ബള അക്കൗണ്ട് ഉള്ളവർക്ക് ₹25,000 മാസശമ്ബളം ആവശ്യമാണ്.മറ്റ് അഭ്യർത്ഥകരുടെ മാസശമ്ബളം ₹50,000 ആയിരിക്കണം.

3. തൊഴില്‍ സ്ഥിതിവിവരങ്ങള്‍:

സർക്കാർ/പബ്ലിക് സെക്ടർ/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം.സ്വയംതൊഴിലവകാശികള്‍ക്കും അപേക്ഷിക്കാം.

4. പ്രവർത്തന പരിചയം:

കുറഞ്ഞത് 2 വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം.അതില്‍ കുറഞ്ഞത് 1 വർഷം ഒരു സ്ഥാപനത്തില്‍ തുടർച്ചയായി ജോലി ചെയ്തിരിക്കണം.

5. ക്രെഡിറ്റ് സ്കോർ:

750-ല്‍ കൂടുതല്‍ ക്രെഡിറ്റ് സ്കോർ ഉണ്ടായാല്‍ വായ്പാ അപേക്ഷ സ്വീകരിക്കപ്പെടാനുള്ള സാധ്യത വർധിക്കും.

ഈടാക്കുന്ന പ്രധാന ചാർജുകളും ഫീസുകളും

പ്രോസസിങ് ഫീസ്: വായ്പ തുകയുടെ 0.5% മുതല്‍ 2.5% വരെ.

പ്രീ-പേയ്മെന്റ് ചാർജ്: വായ്പ പെട്ടെന്ന് അടച്ചു തീർക്കുന്നവർക്ക് ചെറിയ ഫീസ് അധികമായി നല്‍കേണ്ടി വരും.

ലെറ്റ് പേയ്‌മെന്റ് ചാർജ്: വായ്പ തിരിച്ചടയ്ക്കാൻ കാലതാമസം സംഭവിച്ചാല്‍ അധിക നിരക്ക് നല്‍കേണ്ടിവരും.

സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി ഈ വായ്പ ഉപകരിക്കും എന്നാണ് ബാങ്ക് അഭിപ്രായപ്പെടുന്നത്.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.