കക്കാട് കുറുമരകണ്ടി ഇക്കോ ടൂറിസം മേഖലയിൽ സ്ഥിതി ചെയ്യുന്ന പുഴയ്ക്ക് കുറുകെ നിർമ്മിച്ച ഷെൽട്ടറിൽ കുടുങ്ങിയ നിലയിൽ അപകടകരമായ രീതിയിൽ കടപുഴകി വീണ മരം ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി. പുഴയുടെ കുറുകെ മരം കിടക്കുന്നത് കാരണം വെള്ളം തിരിഞ്ഞൊഴുകാൻ സാധ്യതയുണ്ടായിരുന്നു. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രേം ഷമീറിൻ്റെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് ആർ. ആർ. ടി ഉദ്യോഗസ്ഥരും ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരായ ഷൗക്കത്ത് എലിക്കാട് , ബിനു . ഷമീർ എം പി . മജീദ് കണലാട്. ഗഫൂർ ഒതയോത്ത് . മൻസൂർ പി.എം.നിഷാദ് പട്ടരാട്. മജീദ് പൊട്ടി കൈ. അർഷാദ് എരഞ്ഞോണ. ഷംനാസ് കുട്ടമ്പൂർ, നൗഷീർ, സിറാജ് എന്നിവർ പങ്കെടുത്തു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






