ടോയ്‌ലെറ്റിൽ മൊബൈൽ കൊണ്ടുപോകുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ അപകടത്തിലാണ്

ടോയ്‌ലെറ്റിൽ പോകുമ്പോഴും മൊബൈൽ ഒപ്പം കൂട്ടുന്നതാണ് പുതിയ കാലത്തിന്റെ ശീലം. എന്നാൽ അപകടം വിളിച്ചുവരുത്തുന്ന പ്രവണതയാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകമുള്ള വ്യക്തി ടോയ്‌ലെറ്റിൽ പോയി വരാൻ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ എടുക്കുകയുള്ളു. എന്നാൽ മൊബൈൽ കൊണ്ടുപോകുന്നതോടെ പത്ത് മിനിറ്റ് എന്നത് 20 മുതൽ 30 മിനിറ്റിലേക്ക് നീളും. പത്ത് മിനിറ്റ് കൂടുതൽ ചെലവഴിച്ചാൽ എന്ത് കുഴപ്പമാണ് ഉണ്ടാവുക എന്ന് ചിന്തിക്കാൻ വരട്ടെ. ടോയ്‌ലെറ്റിലെ മൊബൈൽ ഉപയോഗം ഉണ്ടാക്കുന്ന 7 കുഴപ്പങ്ങൾ അറിയാം.

യുടിഐ
മൊബൈൽ ടോയ്‌ലെറ്റിൽ കൊണ്ടുപോകുന്നത് യൂറിനറി ട്രാക്ട് ഇൻഫെക്ഷന് കാരണമാകും. ടോയ്‌ലെറ്റിൽ മൊബൈൽ കാരണം അധിക സമയം ചെലവഴിക്കുന്നതാണ് അണുബാധയ്ക്ക കാരണമാകുന്നത്.

അണുബാധയുടെ വാഹകൻ

ടോയ്‌ലെറ്റിൽ എല്ലായിടത്തും അണുക്കളുണ്ട്. ടോയ്‌ലെറ്റ് സീറ്റിൽ, ടിഷ്യൂ പേപ്പറിൽ, വാതിൽ പിടിയിൽ വരെ. അതുകൊണ്ട് തന്നെ മബൈൽ ടോയ്‌ലെറ്റിൽ കൊണ്ടുപോകുന്നത് ടോയ്‌ലെറ്റിലെ അണുക്കൽ മൊബൈലിൽ ആകുന്നതിനും കാരണമാകും. ഈ മൊബൈൽ മറ്റാരെങ്കിലും ഉപയോഗിച്ചാൽ അവരിലേക്കും അണുക്കൾ പടരും.

മലബന്ധം

ടോയ്‌ലെറ്റിൽ മൊബൈൽ കൊണ്ടുപോകുന്നത് മലബന്ധത്തിന് കാരണമാകും. മലവിസർജനത്തിന്റെ സ്വാഭാവിക പ്രക്രിയയെ ഇത് തടസപ്പെടുത്തും.

ഹെമറോയിഡിന് കാരണമാകും

ഗുഹ്യഭാഗത്തെ ഞരമ്പുകൾക്കുണ്ടാകുന്ന വീക്കമാണ് ഹെമറോയിഡ്. ഇവയിൽ ചൊറിച്ചിലും വേദനയും അനുഭവപ്പെടും. രക്തം വമിക്കാനുള്ള സാധ്യതയുമുണ്ട്. ടോയ്‌ലെറ്റിൽ 30 മിനിറ്റലിധകം ചെലവഴിക്കുന്നത് ഹെമറോയിഡുകൾക്ക് കാരണമാകും.

പിരിമുറുക്കം

ഈ തിരക്കുള്ള ജീവിതത്തിൽ ഒരുപക്ഷേ ടോയ്‌ലെറ്റിൽ പോകുമ്പോൾ മാത്രമായിരിക്കാം മൊബൈൽ ഫോണിന്റേയോ മറ്റോ ശല്യങ്ങളൊന്നുമില്ലാതെ നാം സ്വസ്ഥമായി ഇരിക്കുന്നത്. ഈ സമയം കൂടിയാണ് ടോയ്‌ലെറ്റിലെ മൊബൈൽ ഉപയോഗം അപഹരിക്കുന്നത്. ഇത് നിങ്ങളെ വലിയ പിരിമുറുക്കത്തിലേക്ക് നയിക്കും.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.