കൽപ്പറ്റ: പരിക്കേറ്റ് അവശനായ നിലയിൽ ബസ്സിലുണ്ടായിരുന്ന യാത്ര ക്കാരനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. കൽപ്പ പുത്തൂർവയൽ തെങ്ങുംതൊടി വീട്ടിൽ കോയയുടേയും, കുത്തു വിന്റെയും മകൻ നിഷാദ് ബാബു (40) ആണ് മരിച്ചത്. പരിക്കേറ്റ നില യിൽ മാനന്തവാടി കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസ്സിലുണ്ടായിരു ന്ന നിഷാദിനെ അവശനായതിനെ തുടർന്ന് പോലീസിനെ അറിയിക്കു കയും തുടർന്ന് പോലിസെത്തി കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കൽപ്പറ്റ ബിവറേജസിന് സമീപം വെച്ച് സുഹൃത്തുക്കളാണ് നിഷാദിനെ മർദിച്ചതെന്നും ഇതിനെ തുടർന്നാണ് പരിക്കേറ്റതെന്നും ബന്ധുക്കൾ വ്യക്തമാക്കി. പരിക്കേറ്റ നിഷാദ് ബസ്സിൽ കയറിപോകവെയാണ് അവ ശനായതെന്നും അവർ പറഞ്ഞു. സംഭവത്തെ തുടർന്ന് കൽപ്പറ്റ പോ ലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു. ഗുഡ്സിലും മറ്റും പച്ചക്കറി വിൽപ്പന നടത്തി വന്നിരുന്നയാളാണ് നിഷാദ്. തസ്ലീമയാണ് ഭാര്യ. നാല് മക്കളുണ്ട്.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







