കൽപ്പറ്റ: പരിക്കേറ്റ് അവശനായ നിലയിൽ ബസ്സിലുണ്ടായിരുന്ന യാത്ര ക്കാരനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു. കൽപ്പ പുത്തൂർവയൽ തെങ്ങുംതൊടി വീട്ടിൽ കോയയുടേയും, കുത്തു വിന്റെയും മകൻ നിഷാദ് ബാബു (40) ആണ് മരിച്ചത്. പരിക്കേറ്റ നില യിൽ മാനന്തവാടി കൽപ്പറ്റ റൂട്ടിലോടുന്ന സ്വകാര്യബസ്സിലുണ്ടായിരു ന്ന നിഷാദിനെ അവശനായതിനെ തുടർന്ന് പോലീസിനെ അറിയിക്കു കയും തുടർന്ന് പോലിസെത്തി കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. കൽപ്പറ്റ ബിവറേജസിന് സമീപം വെച്ച് സുഹൃത്തുക്കളാണ് നിഷാദിനെ മർദിച്ചതെന്നും ഇതിനെ തുടർന്നാണ് പരിക്കേറ്റതെന്നും ബന്ധുക്കൾ വ്യക്തമാക്കി. പരിക്കേറ്റ നിഷാദ് ബസ്സിൽ കയറിപോകവെയാണ് അവ ശനായതെന്നും അവർ പറഞ്ഞു. സംഭവത്തെ തുടർന്ന് കൽപ്പറ്റ പോ ലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു. ഗുഡ്സിലും മറ്റും പച്ചക്കറി വിൽപ്പന നടത്തി വന്നിരുന്നയാളാണ് നിഷാദ്. തസ്ലീമയാണ് ഭാര്യ. നാല് മക്കളുണ്ട്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും