വീട്ടിൽ സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അളവ് എത്ര?

വീട്ടില്‍ വിശേഷ ദിവസങ്ങള്‍ വരുമ്ബോള്‍ ചിലര്‍ മദ്യസല്‍ക്കാരം നടത്താനായി മദ്യം വാങ്ങി വയ്ക്കാറുണ്ട്. എന്നാല്‍ മദ്യം വീട്ടില്‍ സൂക്ഷിക്കുന്നതിന് അനുവദനിയമായ അളവുണ്ട്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഈ അളവില്‍ വ്യത്യാസങ്ങളും ഉണ്ട്.

ഡല്‍ഹിയില്‍ ബിയറും വൈനും ഉള്‍പ്പെടെ 18ലിറ്റര്‍ മദ്യം വീട്ടില്‍ സൂക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ റം, വിസ്‌കി, വോഡ്ക എന്നിവ 9ലിറ്ററില്‍ കൂടുതല്‍ പാടില്ല. പഞ്ചാബില്‍ 750എംഎല്‍ന്റെ രണ്ട് ബോട്ടിലുകളും ഒരു കേസ് ബിയറും സൂക്ഷിക്കാം. കൂടാതെ അഞ്ചുലിറ്റര്‍ വരെയുള്ള രണ്ടുബോട്ടില്‍ വിദേശ മദ്യവും ഒരു ബോട്ടില്‍ ബ്രാന്റിയും സൂക്ഷിക്കാം.

ഉത്തര്‍പ്രദേശില്‍ ഒന്നരലിറ്റര്‍ വിദേശ മദ്യവും രണ്ടുലിറ്റര്‍ വൈനും ആറുലിറ്റര്‍ ബിയറും സൂക്ഷിക്കാം. വെസ്റ്റ് ബംഗാളില്‍ 21വയസുകഴിഞ്ഞ ഒരാള്‍ക്ക് 750 എംഎല്ലിന്റെ ആറു ബോട്ടില്‍ മദ്യം സൂക്ഷിക്കാം. കൂടാതെ ലൈസന്‍സ് ഇല്ലാതെ 18 കുപ്പി ബിയറും സൂക്ഷിക്കാം. കേരളത്തില്‍ മൂന്ന് ലിറ്റര്‍ മദ്യവും ആറുലിറ്റര്‍ ബിയറും സൂക്ഷിക്കാം. ജമ്മുകശ്മീരില്‍ 750 എംഎല്ലിന്റെ 12 കുപ്പി മദ്യവും 650എംഎല്ലിന്റെ 12കുപ്പി ബിയറും സൂക്ഷിക്കാം.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.