പനമരം: മൂന്നാമത് പള്ളിമുക്ക് പ്രീമിയർ ക്രിക്കറ്റ്ലീഗ് ടൂർണമെന്റ്റ് പനമരം ഫിറ്റ്കാസ സ്റ്റേഡിയത്തിൽ വെച്ചു നടന്നു. ലത്തീഫ് മേമാടൻ ഉത്ഘാടനം ചെയ്തു. മദ്യത്തിനും മാരക മയക്കുമരുന്നിനും അടിമപ്പെടുന്നവരുടെ എണ്ണം അധികരിച്ചുവരുന്ന ആധുനിക കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മ കളിലൂടെ യുവാക്കളെ സമൂഹത്തിനു ഉപകാരപ്രദമാകുന്ന തരത്തിൽ വളർത്തി എടുക്കാൻ ഇത്തരം ടൂർണമെൻ്റ് വഴി സാധിക്കുമെന്ന് ലത്തീഫ് മേമാടൻ അഭിപ്രായപ്പെട്ടു. രക്ഷധികാരി ഷാഫി പി.കെ, പ്രസിഡൻ്റ് ശാഹുൽ മൊട്ടമ്മൽ, സെക്രട്ടറി നിസാർ താഴെക്കണ്ടി, കുട്ടു സിറാജ്, ഫസലുൽ ആബിദ്, റഷീദ് മുളപ്പറമ്പത്, അസീസ് ഇ.ടി തുടങ്ങിയവർ സംസാരിച്ചു.

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍
ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്







