മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

മാനന്തവാടി:
കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ബദൽ നയങ്ങൾക്ക് കരുത്തുപകരുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, 12ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ. യൂണിയൻ്റെ നേതൃത്വത്തിൽ മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മാനന്തവാടി മേഖല മാർച്ച് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ സരിത യു.കെ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിന് കെ.വി. ജഗദീഷ് സ്വഗതവും, രജിത്ത് കെ.എസ് നന്ദിയും പറഞ്ഞു. നൂറ് കണക്കിന് ജീവനക്കാർ മാർച്ചിൽ അണി ചേർന്നു.

സ്പോട്ട് അഡ്മിഷൻ

തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ റെഗുലർ എംടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസ്സിംഗ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി)

സീറ്റൊഴിവ്

മാനന്തവാടി ഗവ. കോളജിൽ പ്രവർത്തിക്കുന്ന ഗവ. മോഡൽ ഡിഗ്രി കോളേജ് – റൂസയിൽ ബിഎ മലയാളം, ബിഎ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ, ബി എസ് സി സൈക്കോളജി & ന്യൂറോ സയൻസ്, ബി

ക്ഷീരസംഘം ലാബ് അസിസ്റ്റന്റ് പരിശീലനം

കോഴിക്കോട് ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 12 മുതൽ 14 വരെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്/പ്രോക്യുർമെന്റ് അസിസ്റ്റന്റുമാർക്ക് പരിശീലനം നൽകും. പങ്കെടുക്കുന്നവർ ഓഗസ്റ്റ് എട്ട് വൈകിട്ട് അഞ്ചിനകം

ജീപ്പ് ലേലം

വൈത്തിരി താലൂക്ക് ആസ്ഥാന ആശുപത്രിക്ക് കീഴിലുള്ള ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വാഹനമായ മഹീന്ദ്ര ജീപ്പ് ലേലം ചെയ്യുന്നു. ലേല വില്പന നടത്തിയ വാഹനം അഞ്ച് വർഷത്തേക്ക് താലൂക്ക് ആസ്ഥാന ജില്ലാ ആശുപത്രിക്ക് വാടകയ്ക്ക് നൽകാൻ

സ്പോട്ട് അഡ്മിഷൻ

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്‌ച്വറൽ ഫിറ്റർ & ഫാബ്രിക്കേറ്റർ കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 2021ന് ശേഷം ഐടിഐ ഫിറ്റർ, വെൽഡർ, ഷീറ്റ്

ഇ-ലേലം

വനം വകുപ്പിന് കീഴിലെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, പലവക എന്നിവയുടെ തടികൾ/ ബിൽറ്റ്/ വിറക് എന്നിവയ്ക്കായുള്ള ഇ-ലേലം ഓഗസ്റ്റ് അഞ്ചിന്. http://www.mstcecommerce.com/ ൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കുപ്പാടി ഡിപ്പോ ഓഫീസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.