ഈ സ്ഥലങ്ങളിൽ വെച്ച് ലൈംഗിക ബന്ധം പൂർണമായും ഒഴിവാക്കുക, ഇല്ലെങ്കിൽ വൻ ആപത്ത്; പുരാതന ശാസ്ത്രങ്ങളിൽ പറയുന്നത്

മനുഷ്യന് ഒഴിച്ചുനിറുത്താൻ കഴിയാത്ത ഒന്നാണ് ലൈംഗികത അഥവാ സെക്സ്. ജീവന്റെ നിലനില്‍പ്പുതന്നെ ഇതില്‍ നിന്നാണ്. എന്നുകരുതി എവിടെ വച്ചും എപ്പോഴും ചെയ്യാവുന്ന ഒന്നാണ് സെക്സ് എന്ന ചിന്ത വേണ്ട. അങ്ങനെ ചെയ്താല്‍ വിരുദ്ധഫലമാവും ഉണ്ടാവുക. വാസ്തുപോലുള്ള വിശുദ്ധശാസ്ത്രങ്ങളില്‍ മനുഷ്യൻ ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങള്‍ വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. ഈ സ്ഥലങ്ങളില്‍ വച്ച്‌ ബന്ധപ്പെടുന്നത് സ്വന്തം കുടുംബത്തിന്റെ മാത്രമല്ല ലോകത്തിന്റെ മൊത്തം ഊർജത്തെയും പ്രതികൂലമായി ബാധിക്കും.

പല ദമ്ബതികള്‍ക്കും കുട്ടികള്‍ ഉണ്ടാകാതത്തുപോലുള്ള വിപത്തുകള്‍ സംഭവിക്കുന്നത് ഇത് ലംഘിച്ചതുകൊണ്ടാണെന്നാണ് ചിലർ പറയുന്നത്. കത്തിച്ചുവച്ച നിലവിളക്കിനുമുന്നില്‍ വച്ച്‌ ഒരിക്കലും ലൈംഗിക ബന്ധം പാടില്ല. ബന്ധപ്പെടല്‍ എന്നല്ല പ്രണയസല്ലാപങ്ങള്‍ പോലും അരുതെന്നാണ് ശാസ്ത്രം പറയുന്നത്. ക്ഷേത്രത്തിന് സമീപത്തും പൂജാമുറിക്ക് സമീപത്തും ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണം. അതുകൊണ്ടാണ് പൂജാമുറിക്ക് അഭിമുഖമായി ഒരിക്കലും കിടപ്പുമുറി വരരുതെന്ന് വാസ്തുശാസ്ത്രം നിഷ്കർഷിക്കുന്നത്.

ക്ഷേത്രത്തിന് സമീപത്തുവച്ച്‌ കാമചിന്ത മനസില്‍ ഉയരുന്നതുപാേലും അരുത്. ഇത് ലംഘിച്ചാല്‍ ഗുരുതര പ്രശ്നങ്ങളാവും അഭിമുഖീകരിക്കേണ്ടിവരിക.വെള്ളത്തിന് മുന്നിലും അരുത്ഒഴുകുന്ന വെള്ളത്തിന് സമീപത്തുവച്ച്‌ ബന്ധപ്പെടുന്നതും ലൈംഗികത ആസ്വദിക്കുന്നതും വാസ്തുശാസ്ത്രപ്രകാരം ഒരിക്കലും അംഗീകരിക്കാനാവില്ല. ഒഴുകുന്ന ജലത്തിന്റെ ശബ്ദം സ്വകാര്യനിമിഷം ആസ്വദിക്കുന്ന ദമ്ബതികളുടെ ചെവിയില്‍ പതിക്കുന്നതുപാേലും ശകുനപ്പിഴയായാണ് കരുതുന്നത്. ബ്രാഹ്മണൻ, ആദരിക്കപ്പെടുന്ന ബ്രഹ്മചാരിയായ ആളുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനും വിലക്കുണ്ട്. ഇതുപോലെ കുട്ടികളുടെ മുന്നില്‍ വച്ചും അസുഖ ബാധിതരായ ആളുകളുടെ മുന്നില്‍വച്ചും ബന്ധം വേണ്ട.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ സന്ദർശിക്കേണ്ടിവരുന്ന അവസരത്തിലുള്ള ബന്ധപ്പെടലും പാടില്ല. അതുപോലെ ശ്മശാനത്തിലും സമീപത്തും വച്ചുള്ള ബന്ധവും വേണ്ടെന്നാണ് ശാസ്ത്രം നിഷ്കർഷിക്കുന്നത്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.