മരുമകളുമായി ലൈംഗിക ബന്ധം; ഭർത്താവിൻറെ ലിംഗം ഛേദിച്ച് ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്തു കളഞ്ഞ യുവതിക്ക് അഞ്ചുവർഷം തടവ് വിധിച്ച് കോടതി; ഭാര്യയോട് ക്ഷമിച്ചു എന്ന് വെളിപ്പെടുത്തലുമായി കൃത്രിമ ലിംഗവുമായി ജീവിക്കുന്ന ഭർത്താവ്

മരുമകളോടൊപ്പം കിടപ്പറ പങ്കുവെച്ച ഭര്‍ത്താവിന്റെ ലിംഗം മുറിച്ച്‌ ടോയ്ലറ്റില്‍ ഒഴുക്കിയ ഭാര്യക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രസീലില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവ് ഗില്‍ബെര്‍ട്ടോ നൊഗെയ്റ ഡി ഒലിവേരയെ വശീകരിച്ച്‌ ഉറങ്ങാന്‍ കിടത്തി കൃത്യം നടത്തിയ 34 കാരിയായ ഡയാന ഡോസ് സാന്റോസ് ഫാരിയസ് കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

അടിവസ്ത്രം കൊണ്ട് കട്ടിലില്‍ കൈകളും കാലുകളും കെട്ടിയിട്ട് ലൈറ്റുകള്‍ കെടുത്തിയ ശേഷം ഒരു റേസര്‍ ബ്ലേഡ് ഊരി ഭര്‍ത്താവിന്റെ പൗരുഷം മുറിച്ചെടുക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍മാര്‍ സാവോ പോളോയിലെ അതിബായ കോടതിയില്‍ പറഞ്ഞു. ഛേദിച്ചെടുത്ത ലിംഗഭാഗം ടോയ്ലറ്റില്‍ കഴുകി. തന്റെ ഭര്‍ത്താവ് 15 വയസ്സുള്ള മരുമകളുടെ കൂടെയാണ് ഉറങ്ങുന്നതെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫാരിയാസ് ആക്രമണം നടത്തിയതെന്നാണ് കോടതിയില്‍ പറഞ്ഞത്. ഡയാന കുറ്റസമ്മതം നടത്തിയതിന് പിന്നാലെ ജഡ്ജി റോബര്‍ട്ട ലയൗണ്‍ ചിയാപ്പെറ്റ ഡി മൊറേസ് ബാരോ മെയ് 15 ന് അവരഞ നാല് വര്‍ഷവും അഞ്ച് മാസവും തടവിന് ശിക്ഷിച്ചു.

പരമാവധി ശിക്ഷ എട്ട് വര്‍ഷം വരെ തടവ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്രയും സംഭവിച്ചിട്ടും താന്‍ അവളോട് ക്ഷമിക്കുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു. താന്‍ അക്രമാസക്തമായ വികാരത്തിന് കീഴിലാണ് പെരുമാറിയതെന്ന സാഹചര്യം ജഡ്ജി അവഗണിച്ചുവെന്നാരോപിച്ച്‌ ശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണെന്ന് ഫാരിയസ്.

ഇപ്പോള്‍ കൃത്രിമ ലിംഗം ഘടിപ്പിച്ചിരിക്കുകയാണ് പെട്രോള്‍ പമ്ബ് അറ്റന്‍ഡന്റായി ജോലി ചെയ്യുന്ന നൊഗ്വീര ഡി ഒലിവേറ. ഛേദിക്കപ്പെട്ട അവയവം ടോയ്ലറ്റില്‍ ഫ്‌ളഷ് ചെയ്യുന്നതിന് മുമ്ബ് അതിന്റെ ഒരു ചിത്രമെടുത്തു. ഇത് വീണ്ടും ഘടിപ്പിക്കാന്‍ കഴിയുമെന്ന് കേട്ടതിനാലാണ് താന്‍ അത് ഫ്‌ളഷ് ചെയ്തു കളഞ്ഞതെന്നും ഫാരിയസ് വിശദീകരിച്ചു.

15 വയസ്സുള്ള തന്റെ മരുമകളുമായി ഫാരിയസിനെ വഞ്ചിച്ചാണ് ആക്രമണത്തിന് പ്രകോപനമുണ്ടാക്കിയതെന്ന് അദ്ദേഹം സ്വയം കുറ്റപ്പെടുത്തി. ബ്രസീലില്‍ സമ്മതത്തിന്റെ പ്രായം 14 ആണ്. ഡിസംബര്‍ 22 ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് സഹോദരനുമായി നടന്ന ചെന്ന ഫാരിയസ് താന്‍ ഭര്‍ത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്തെന്ന് നേരിട്ടു പറയുകയായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.