ഐ.പി.എസ് നേടിയപ്പോൾ താഴ്ന്ന ജാതിക്കാരി ഭാര്യയെ ഉപേക്ഷിക്കാൻ നോക്കിയാ യുവാവിന് ദൈവം കൊടുത്ത പണി കണ്ടോ…

വലിയ നിലയിൽ എത്തുബോൾ പണ്ട് സഹായിച്ചവരെയൊക്കെ മറക്കുന്ന ഒരു കൂട്ടം ആളുകൾ നമുക്കിടയിൽ തന്നെ ഉണ്ട്.വലിയ നിലയിൽ എത്താൻ സഹായിക്കുന്ന കൂട്ടുകാരും കൂട്ടുകാരികളും അങ്ങനെ നിരവധി ആളുകൾ.എന്നാൽ വലിയ നിലയിൽ എത്തിയാൽ പിന്നെ ഇവരൊക്കെ അധിക പറ്റുകളായും തങ്ങളുടെ അന്തസ്സിന് കോട്ടം വരുത്തുന്നവർ ആണെന്നും കരുതുന്നവർ നമുക്കിടയിൽ കുറവല്ല.അത്തരത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്യുകയും അവളുടെ പണം കൊണ്ട് ഉയർന്ന പദവിയിൽ എത്തുകയും പിന്നീട് ഭാര്യയെ ഉപേക്ഷിക്കാൻ ശ്രെമിച്ച യുവാവിന് ദൈവം നൽകിയ ശി.ക്ഷയാണ് ഇപ്പോൾ വൈറലായി മാറുന്നത്.സംഭവം നടക്കുന്നത് ആന്ധ്രാ പ്രാദേശിലാണ്.താഴ്ന്ന ജാതിക്കാരിയായ ബിരുദല ഭവാനി എന്ന യുവതിയെ മഹേശ്വർ റെഡ്ഢി എന്ന യുവാവ് വീട്ടുകാർ പോലും അറിയാതെ രഹസ്യ വിവാഹം ചെയ്യുകയായിരുന്നു.2018 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും രഹസ്യ വിവാഹം നടന്നത്.ഇന്ത്യൻ റെയിൽവേ ജീവനക്കാരിയായിരുന്നു ഭവാനി .വിവാഹം കഴിഞ്ഞതോടെ ഭവാനി വീട്ടുകാരോട് കാര്യങ്ങൾ തുറന്നു പറയാൻ മഹേശ്വർ റെഡ്ഢിയോട് പറഞ്ഞെങ്കിലും സിവിൽ സർവീസ് ഫലം വരുമ്പോൾ കാര്യങ്ങൾ അവതരിപ്പിക്കാം എന്ന് മഹേശ്വർ ഭാര്യാ ഭവാനിക്ക് വാക്ക് നൽകി.

ഇതിനിടെ റെയിൽവേ ജീവനക്കാരിയായ ഭാര്യാ ഭവാനിയുടെ പണം കൊണ്ട് മഹേശ്വർ സിവിൽ സർവീസ് പഠിച്ചു.തന്റെ ഭർത്താവിന്റെ ലക്ഷ്യത്തിനായി ഭാര്യാ ഭവാനിയും അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് ഒപ്പം നിന്നു , തനിക്ക് ലഭിക്കുന്ന ശമ്പളം ഒക്കെ മഹേശ്വറിന്റെ പഠനത്തിനായി ഭവാനി വിനിയോഗിച്ചു.ഒടുവിൽ മഹേശ്വർ റെഡ്‌ഡി സിവിൽ സർവീസ് പരീക്ഷയിൽ 129 ആം റാങ്ക് നേടി പാസ്സായി.ഫലം വന്നപ്പോൾ ഇനിയെങ്കിലും വിവാഹ കാര്യം വീട്ടിൽ അറിയിച്ചുകൂടെ എന്ന് ഭാര്യാ ഭവാനി ചോദിച്ചിട്ടും ഓരോരോ മുടന്തൻ കാരണങ്ങൾ പറഞ്ഞ് മഹേശ്വർ ഒഴിഞ്ഞുമാറി.

എന്നാൽ ഐപി എസ് ലഭിച്ചതോടെ മഹേശ്വർ മറ്റൊരാളായി മാറുകയായിരുന്നു.താഴ്ന്ന ജാതിക്കാരി ഭാര്യാ തനിക്ക് കുറച്ചിലാണെന്നും തന്റെ നിലക്കും വിലക്കും ചേർന്നൊരാളെ വിവാഹം കഴിക്കുന്നതാണ് തന്റെ അന്തസ്സിന് നല്ലത് എന്ന് തീരുമാനിച്ച് ഭവാനിയെ ഒഴിവാക്കാൻ ആയിരുന്നു മഹേശ്വറിന്റെ ശ്രെമം.അതിന് വേണ്ടി മഹേശ്വർ ഭവാനിയെ ഉപ.ദ്രവിക്കാനും ഭീ.ഷണിപ്പെടുത്താനും തുടങ്ങി , ഈ വിവാഹക്കാര്യം വീട്ടുകാരും നാട്ടുകാരും ആരും അറിയരുത് എന്നും അദ്ദേഹം ഭവാനിയെ ഭീ.ഷണിപ്പെടുത്തി .ഒടുവിൽ ഭവാനിക്ക് മനസിലായി ഭർത്താവ് തന്നെ മുതലെടുത്ത ശേഷം ചതിക്കനുള്ള ശ്രെമമാണെന്ന്.

വിളിച്ചാലും മെസ്സേജ് അയച്ചാലും മറുപടി കിട്ടാതെ വന്നപ്പോൾ താൻ ചതിക്കപ്പെടുകയാണ് എന്ന് ഭവാനിക്ക് മനസിലായി തന്നെ ഉപേഷിച്ച് വലിയ നിലയിലുള്ള വിവാഹം ആലോചിച്ച് പോകുന്ന മഹേശ്വരിന് പണി കൊടുക്കാൻ തന്നെ ഒടുവിൽ ഭവാനി തീരുമാനിച്ചു.സംഭവിച്ച കാര്യങ്ങൾ എല്ലാം ചൂണ്ടി കാണിച്ച് ഭവാനി ഭർത്താവ് മഹേശ്വറിനെതിരെ പരാതി കൊടുക്കുകയായിരുന്നു.ഇരുവരും തമ്മിലുള്ള പ്രേശ്നങ്ങൾ രൂക്ഷമായപ്പോൾ ഇരുവരെയും കൗൺസിലിംഗിന് വിധേയരാക്കിയപ്പോൾ ഭർത്താവ് മഹേശ്വർ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഭവാനിയുടെ തകർന്നുപോയി.ഇവൾക്കൊപ്പം ഇനി ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ തനിക്ക് സാധിക്കില്ല ഇവളെ ഒരിക്കലും ഭാര്യയായി കാണാനും തനിക്ക് സാധിക്കില്ല എന്നായിരുന്നു മഹേശ്വറിന്റെ തീരുമാനം.

ഭാര്യാ നൽകിയ പ്രതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അന്വഷണമാരംഭിച്ചു.അന്വഷണത്തിനൊടുവിൽ ഭവാനി നൽകിയ പരാതി സത്യമാണെന്നു തെളിയുകയും ഐപി എസ് ട്രെയിനിയായ മഹേശ്വരിന് സസ്‌പെൻഷൻ ലഭിക്കുകയിരുന്നു.ഭാര്യയെ കാരണങ്ങളില്ലാതെ മാനസികമായും ശാരീരികമായും ഉപ.ദ്രവിച്ചതിനാണ് മഹേശ്വർ റെഡ്ഢിക്ക് ഉന്നത തല സസ്‌പെൻഷൻ ലഭിച്ചത്.ഭാര്യക്ക് അന്തസ്സ് പോരെന്നു പറഞ്ഞ് ഉപേക്ഷിച്ച അവനൊക്കെ സസ്പെന്ഷന് അല്ല ഡിസ്മിസ്സൽ തന്നെ കൊടുക്കണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്.അവന്റെ അഹങ്കാരത്തിന് ദൈവം നൽകിയ ശിക്ഷയാണ് എന്നാണ് മറ്റുചിലർ അഭിപ്രായപ്പെട്ടത്.ശരിക്കും ഇത് ദൈവത്തിന്റെ ശിക്ഷ തന്നെയാണ് എന്ന് നിസംശയം പറയാം…

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രകടനവും പൊതുസമ്മേളനവും നടത്തി

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ്

മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു.

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു. സമരത്തിൽ

ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി.

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.