നോട്ട് നിരോധനത്തിന് ഇന്നേക്ക് നാലാണ്ട്, വർഷങ്ങൾക്കിപ്പുറം മോദി സർക്കാരിന്റെ നടപടിയെക്കുറിച്ചുള്ള ജനങ്ങൾ പറയുന്നത് ഇങ്ങനെ…

ന്യൂഡൽഹി: രാജ്യത്ത് അഞ്ഞൂറ്, ആയിരം രൂപകളുടെ നോട്ടുകൾ നിരോധിച്ച് ഇന്നേക്ക് നാല് വർഷം തികയുന്നു. കള്ളപ്പണം തടയാനായിട്ടാണ് ഒന്നാം മോദി സർക്കാർ 2016 ൽ അപ്രതീക്ഷിതമായി നോട്ടുകൾ അസാധുവാക്കിയത്. പകരം രണ്ടായിരത്തിന്റെ നോട്ടുകൾ പുറത്തിറക്കുകയും ചെയ്തു.

നോട്ടുനിരോധനം എന്ന് കേൾക്കുമ്പോൾ തന്നെ രാജ്യത്തെ ജനങ്ങളുടെ മനസിൽ ഒരുപക്ഷേ ആദ്യം ഓടിയെത്തുക എടിഎമ്മുകൾക്ക് മുമ്പിലുള്ള നീണ്ട ക്യൂവായിരിക്കും. ആളുകൾ കൂട്ടത്തോടെയെത്തി പണം പിൻവലിക്കാൻ തുടങ്ങിയതോടെ പല എടിഎമ്മുകളും കാലിയായി. പണത്തിനായി ജനങ്ങൾ ദൂരെയുള്ള എടിഎമ്മുകളിലേക്ക് പോകേണ്ടിയും വന്നു.കള്ളപ്പണക്കാരേക്കാൾ കൂടുതൽ മോദി സർക്കാരിന്റെ നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയത് സാധാരണക്കാരെയാണെന്ന് വിമർശനവും ഉയർന്നിരുന്നു. കാര്യങ്ങൾ സാധാരണ നിലയിലാകാൻ സമയമെടുത്തു.

ഇന്നേക്ക് നോട്ട് നിരോധനത്തിന് നാല് വർഷം തികയുകയാണ്. ഇപ്പോഴും സർക്കാരിന്റെ നടപടിയെക്കുറിച്ച് ജനങ്ങളിൽ ഭിന്നാഭിപ്രായമാണ്. ചിലർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിപ്ലവകരമായ നടപടിയെ അഭിനന്ദിക്കുന്നു. മറ്റുചിലരാകട്ടെ നോട്ട് നിരോധനം ഇന്ത്യയേയും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിച്ചുവെന്ന് ആരോപിക്കുന്നു.

കുടിക്കാഴ്ച്ച മാറ്റി.

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

കുടിക്കാഴ്ച്ച മാറ്റി

മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പോക്സോ പ്രതിക്ക് 60 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വൈത്തിരി: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 60വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. പൊഴുതന സുഗന്ധഗിരി ഒന്നാം യൂണിറ്റിലെ ശിവ(21) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ

സ്പെഷ്യൽ എജുക്കേറ്റർ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ സ്പെഷ്യൽ എജുക്കേറ്റർ നിയമനം നടത്തുന്നു. ബിരുദം, സ്പെഷ്യൽ എജുക്കേഷനിൽ ബിഎഡ്, ഒരു വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ജൂലൈ 19 ന് വൈകിട്ട് അഞ്ചിനകം www.arogyakeralam.gov.in

ദന്തൽ ഡോക്ടർ നിയമനം

വൈത്തിരി താലൂക്ക് ആശുപത്രിയിൽ താത്ക്കാലിക ദന്തൽ ഡോക്ടർ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് പ്രോസ്തോഡോണ്ടിക്സിൽ എംഡിഎസ് ബിരുദമാണ് യോഗ്യത. യോഗ്യത സർട്ടിഫിക്കറ്റിൻ്റെ അസൽ, പകർപ്പ്, തിരിച്ചറിയൽ രേഖ എന്നിവയുമായി ജൂലൈ 17 ന്

ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം

കൽപ്പറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപ ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവയുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.