എലത്തൂർ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പ് വീണ്ടും ട്രെയിനിൽ യാത്രക്കാർക്ക് നേരെ ആക്രമണം, സ്ത്രീകളുടെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു, മദ്യലഹരിയിലായിരുന്ന അക്രമികൾ രക്ഷപ്പെട്ടു.

തിരുവനന്തപുരം : എലത്തൂരിൽ ട്രെയിനിന് തീ കൊളുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറുംമുമ്പ് വീണ്ടും ട്രെയിനിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നേരെ രണ്ടംഗസംഘത്തിന്റെ ആക്രമണം. പുനലൂർ – മധുര പാസഞ്ചറിലാണ് സംഭവം. എസ്-6 റിസർവേഷൻ കോച്ചിലെ യാത്രക്കാരായിരുന്ന പുനലൂർ ആവണീശ്വരം സ്വദേശി മോഹനൻ പിള്ളയ്ക്കും ഭാര്യയ്ക്കും മകൻ റിനുവിന്റെ ഭാര്യാമാതാവിനും നേരെയാണ് ആക്രമണമുണ്ടായത്. പുനലൂരിൽ നിന്നും പേട്ട പാൽകുളങ്ങരയിൽ താമസിക്കുന്ന റിനുവിന്റെ വീട്ടിലേക്ക് വരികയായിരുന്നു ഇവർ.

ഇന്നലെ രാത്രി 7.40 ന് ട്രെയിൻ ചിറയിൻകീഴ് റെയിൽവേസ്റ്റേഷൻ വിട്ടതുമുതലാണ് സംഭവം. 8.18ന് ട്രെയിൻ പേട്ട സ്റ്റേഷനിൽ എത്തുംവരെ യാത്രക്കാർക്ക് അക്രമം നേരിടേണ്ടിവന്നു. ട്രെയിൻ ചിറയിൻകീഴ് വിട്ടപ്പോൾ മദ്യലഹരിയിലായിരുന്ന രണ്ടുപേർ ഇവരുടെ സമീപത്തേക്ക് എത്തുകയായിരുന്നു. ആദ്യം പരസ്പരം വഴക്കുകൂടുന്നതായി ഭാവിച്ച അക്രമികൾ പെട്ടെന്ന് സ്ത്രീകളുടെ കൈവശമുണ്ടായിരുന്ന ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചു. മോഹനൻപിള്ള ഇത് തടഞ്ഞു. തുടർന്ന് അക്രമികൾ മോഹനൻപിള്ളയേയും സ്ത്രീകളേയും അസഭ്യംപറയുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു.

ഇതേ കോച്ചിൽ യാത്രചെയ്ത തമിഴ്നാട് സ്വദേശിയും കുടുംബവും ഇടപെട്ട് അക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ഇവർ ഭീഷണിപ്പെടുത്തി ട്രെയിൻ പേട്ട സ്റ്റേഷനിൽ എത്തിയപ്പോൾ മോഹനൻപിള്ള അവസാന കോച്ചിൽ നിന്ന് ആർ.പി.എഫുകാരെ കൂട്ടിക്കൊണ്ടുവന്നെങ്കിലും അപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു.സംഭവത്തിൽ ആർക്കും കാര്യമായ പരിക്കില്ല.  സഹായത്തിനായി റെയിൽഅലർട്ടിലും ആർ.പി.എഫ് കൺട്രോളിലും യാത്രക്കാർ ബന്ധപ്പെട്ടെങ്കിലും യഥാസമയം എത്തിയില്ലെന്ന് ആരോപണമുണ്ട്.

കാപ്പി കർഷക സെമിനാർ നാളെ

കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി

തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ സ്വീകരിച്ചത് 4809 പത്രികകൾ, സ്ഥാനാർത്ഥികൾ 3164

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ളപൊതുതെരഞ്ഞെടുപ്പിലേക്ക് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയിൽ ആകെ 4809 നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ചു. 2229 പുരുഷന്മാരുടെയും 2580 സ്ത്രീകളുടെയും നാമനിർദ്ദേശ പത്രികകളാണ് സ്വീകരിച്ചത്. ജില്ലയിലെ 3 മുനിസിപ്പാലിറ്റികളിലും 4 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും

ഗതാഗതം നിരോധിച്ചു.

വെള്ളമുണ്ട–പുളിഞ്ഞാൽ–തോട്ടോളിപ്പടി റോഡിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ നവംബർ 26 മുതൽ വാഹന ഗതാഗതം താത്കാലികമായി നിരോധിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp

തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി

ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റര്‍ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപ്പറ്റ

ജനസാഗരത്തെ സാക്ഷിയാക്കി ‘യെസ് ഭാരത് ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഉദ്ഘാടനം: സുൽത്താൻ ബത്തേരിയിൽ ആവേശത്തിരയിളക്കി ഹനാൻ ഷായുടെ ടീം

വൈവാഹിക സ്വപ്നങ്ങൾക്ക് പുത്തൻ നിറമേകി ‘യെസ് ഭാരത്’ ഫാഷൻ ലോകത്തേക്ക് പുതിയ കാൽവെപ്പ് നടത്തി. സ്ഥാപനത്തിന്റെ ഏറ്റവും പുതിയ സംരംഭമായ ‘ഗ്രാൻഡ് വെഡ്ഡിംഗ് ഫ്ലോർ’ ഗംഭീരമായി ഉദ്ഘാടനം ചെയ്തപ്പോൾ, ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒഴുകിയെത്തിയത്

സൗജന്യ ഹൃദയ ശസ്ത്രക്രിയ ‘സ്പന്ദനം’ ക്യാമ്പുമായി ആസ്റ്റർ വളന്റിയേഴ്‌സ്

മേപ്പാടി: ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ആസ്റ്റർ വോളന്റിയേഴ്സും കൊച്ചി ആസ്റ്റർ മെഡിസിറ്റിയും കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി, 18 വയസ്സിൽ താഴെയുള്ള ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾക്ക് ഹൃദയശാസ്ത്രക്രിയകൾ ആവശ്യമായി വന്നാൽ അവർക്ക് സൗജന്യ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.